ഇടയ്ക്കിടെ വീഴുന്ന ഒരേ നര രണ്ടുനിറത്തിൽ പകുക്കുന്ന നമ്മുടെ മുടിയിഴകൾ നഷ്ടപ്പെടലുകളുടെ നടീൽ വസ്തുവായിരിയ്ക്കുന്നു ഉടൽ ദൈവം ദൈവത്തേക്കാൾ പഴക്കമുള്ള ഷൂ ധരിച്ച...
കവിതയുടെ മൃഗത്തിനാൽ ആക്രമിക്കപ്പെടുന്ന വ്യക്തിയാവുന്നു ഒരു മുരൾച്ച ബാക്കിവെയ്ക്കുവാൻ കുതറുന്നതിനിടയിൽ നടന്നുപോകുന്ന ഇടങ്ങളിൽ ചിതറുന്ന വാക്കുകളാൽ വിരിഞ്ഞ...
വയലിൻ വായിക്കുന്ന മീനിനെ തൊട്ടുതൊട്ടുകിടക്കുന്നു.. കിടക്കുമ്പോൾ മീൻ മടികളുടെ കാട് മീനിന്റെ കണ്ണിൽ അവൾ സ്വരത്തിൽ അവളുടെ മൈലാഞ്ചിയിട്ട പാട്ടുകൾ ദൂരെ തിരമാലകളു...
അത്രമേൽ ആഴത്തിൽ നിന്നും പൊട്ടിച്ചെടുത്ത നിശ്ശബ്ദതയുമായി നിശ്ശബ്ദതയുടെ ഖനിയിൽ നിന്നും കയറിവരുന്ന മനുഷ്യൻ നോവ്, ടാറിടാത്ത ഒരു റോഡ് അയാൾക്ക് തുടർന്നുനടക്കേണ്ട...
എല്ലാ നിലാവിനും നാലുതുടക്കങ്ങളുണ്ടെന്ന് വിശ്വസിയ്ക്കും അതിൽ ഉപേക്ഷിക്കപ്പെട്ട മൂന്നുതുടക്കങ്ങളും ശേഷം നാലാമത്തെ തുടക്കത്തിന് തൊട്ടുമുമ്പ് ഇമകളുടെ തൊട്ടി...
പേരുകൾ പൂക്കുന്ന ഇടങ്ങളിൽ തീയതികൾ അടർത്തി നിനക്ക് ഞാൻ ഡിസംബർ എന്ന് പേരിടും ഇറ്റുവീഴുന്നതെല്ലാം ചുവപ്പിൽ പൂക്കളുടെ അഞ്ചുതുള്ളികളാവുന്നിടത്ത് വസന്തത്തിന്റെ...
നിന്നെ തെറുത്ത് വലിയ്ക്കുന്ന ബീഡി തലയാട്ടി മാത്രം കെട്ടാൻ കഴിയുന്ന അതിന്റെ നൂല് അതും വലിച്ച് അണയുന്നതിന് തൊട്ടുമുമ്പ് ഒന്നുകൂടി മുറുക്കി, ഉടൽ കൊണ്ട് തെറുത്ത് വ...
കല്ലിനും വെള്ളത്തിനും ഇടയ്ക്കുള്ള കാക്കയാണ് എത്ര ദാഹമുണ്ടെങ്കിലും ഒരു ഓളത്തിനും വിട്ടു കൊടുക്കാൻ വയ്യ ഈ കറുപ്പ്.. വാർദ്ധക്യം, ഒരു വരയ്ക്കും വിട്ടുകൊടുക്കാത്ത അ...
ഒരു തിരക്കേറിയ തെരുവ് മുറിച്ചുകടക്കുമ്പോലെ ഒരേ മുറിവിലേയ്ക്ക് രണ്ടുവട്ടം നോക്കി അലറും പോലെ ഉറപ്പുവരുത്തി വേദനിയ്ക്കുകയായിരുന്നു പൊടുന്നനേ ലോകം ഒരു ഭ്രാന്ത...
സ്ഥലകാലങ്ങളിൽ തെറ്റിയ സമനിലകളിൽ നൃത്തത്തെ ഉമ്മവെച്ച് നിശ്ചലമാക്കുന്ന ഇടങ്ങളിൽ ജീവിച്ചിരിയ്ക്കുവാൻ ഒരിത്തിരി സ്ഥലം മതി സ്വയം ഒരു ഭ്രാന്തന് സ്ഥലം സമയമാക്കുന...
അവളെ കാത്തിരിയ്ക്കുന്ന ഇടവേളകളിൽ ഒരു തിരമാലയുടെ വേഷം കെട്ടി കടലിൽനിന്നും പതിവായ് മോഷ്ടിക്കുന്ന നെടുവീർപ്പുണ്ടായിരുന്നു അത് പാത്തിരുന്ന് കണ്ടുപിടിച്ച ഒരു കു...
നിന്നെ തരംഗിണി കാസെറ്റായി ഞാനെന്റെ വീടിനെ പരിചയപ്പെടുത്തും വീടൊരു ടേപ്പ് റെക്കോർഡറായി മാറുന്നത് കണ്ടുനിൽക്കും... കേൾക്കുന്നുണ്ടാവുമോ നീ അകലെ ശബ്ദമുണ്ടാക്കുന...
ആദ്യമായി ഒരാളുടെ കവിത വായിക്കുന്നയാൾ ചെയ്യുന്ന ഒരു പാപമുണ്ട് അത് നീ ചെയ്യുവാൻ കാത്തിരിയ്ക്കുന്ന ഒരാളാകുന്നു, ഞാനും എന്റെ ഇന്നലത്തെ സൂര്യനും.. എന്നിട്ടും നീയും ...