ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം, രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ 2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ അവിഹിതത്തിന് പോകുന്നൂ, എന്ന് സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ എന്ന ക്രമത്തിൽ അപ്പോഴും...
നല്ലൊരു ചിന്ത ..നന്നായി ....!
ReplyDeleteഎന്തായാലും കവിതയെഴുത്തിൽ ങ്ങക്ക് നൂറു മാർക്കാ ഭായ്.. :)
ReplyDeleteവളരെ ഇഷ്ടമായി
ശുഭാശംസകൾ.....
സൈബർ സ്പെയിസിലെ പുതിയ കുഞ്ഞുണ്ണിക്കവിതകൾ
ReplyDeleteകവിയ്ക്ക് ഫുള്‍മാര്‍ക്ക് നല്‍കുന്നു!
ReplyDeleteആശംസകള്‍
nannayirikkunnu aasamsakal
ReplyDeleteവട്ടപ്പൂജ്യം അത്ര ചെറുതൊന്നുമല്ലെന്ന് പറഞ്ഞ് ആശ്വസിക്കുന്നു ചന്ദ്രന്
ReplyDeleteപരീക്ഷകള്‍
ReplyDeleteഅതു കാലത്തിന്റെ കീഴ്‌വഴക്കം അതിനെ നോക്കി കണ്ട ഈ രീതി വളരെ ഇഷ്ടപ്പെട്ടു.
ReplyDeleteSariyaanu.
ReplyDeleteAasamsakal.
ആഹാ !! സ്നേഹം മാത്രം പങ്കു വെക്കുന്നു..
ReplyDeleteഅമാവാസി പരീക്ഷയ്ക്ക്
ReplyDeleteചന്ദ്രന് എന്നും വട്ട പൂജ്യം ...!