Skip to main content

Posts

Showing posts from October, 2018

ഉയിരിനെക്കുറിച്ച് ചില തിരുത്തലുകൾ

ഇടയ്ക്കിടെ കൊണ്ടുകളയുന്ന തെരുവിൽ രണ്ട് ഇടതുകാലുകളുടേതായിരുന്നു നടത്തം പലപ്പോഴും മുടങ്ങിയിരുന്നു ജീവിതം ഇടയ്ക്കിടയ്ക്ക് മുടന്തിയിരുന്നു നടത്തം തെരുവ് കൊണ്...

ഉടമ്പടി കവിതകൾ

നിലാവിന്റെ കളം കരുക്കളിലെ ചന്ദ്രൻ പകലിന്റെ ഒരു മൂലയിലേയ്ക്ക് മാറ്റിവെയ്ക്കപ്പെട്ടിരിയ്ക്കുന്ന ഇന്നലെ വിരിയാനൊരിടം തേടി ഇരുട്ടിന്റെ മൊട്ടുള്ള കള്ളൻ എത്രയെത...

അരയന്നപ്പാതി

തീരത്തിന് തീയിട്ട് കര കടക്കുകയാണ്.. ആയിരം അരയന്നങ്ങൾ മുറുകെപ്പിടിയ്ക്കുവാൻ ചോരയിലെഴുതിയ അതിന്റെ നിറത്തിന്റെ ഉറവ. അരുതാത്തതിന്റെ ചോര, ചിതലെടുക്കാത്ത കണ്ണീരുമു...

ചാവിയും പാവയും

വാങ്ങിയിട്ടുണ്ട് ചാവി കൊടുക്കാവുന്ന ഒരു കടലിന്റെ പാവ കൈയ്യിലുള്ളത് നിലാവിന്റെ കീ ചെയ്ൻ പടരുന്നതും വളരുന്നതും കറക്കിക്കറക്കി നിൽക്കുന്നത് പകലിന്റെ വള്ളിച്ച...

നിന്റെ ഭ്രാന്തിന്റെ പഞ്ഞി

എന്റെ മുറിവുകൾ നിന്റെ മനസ്സിൽ വെച്ച് മടങ്ങുകയായിരുന്നു ഞാൻ തിരികെ ഉടൽ നിറയെ നിന്റെ മുറിവിലേയ്ക്കുള്ള പഞ്ഞിയും കയറ്റി വരുന്ന ലോറിയാവുന്നു ഞാൻ രണ്ട് കിളികളാണ് ഡ...

കടുവ വരകളിൽ..

ഞാൻ ഓരോ വിളിയിലും കറുക്കുന്ന അയ്യപ്പൻ നിന്റെ ചുവക്കുന്ന അപകർഷതാബോധം നോക്കിയിരിയ്ക്കുന്നു എനിക്കറിയാമായിരുന്നു എന്റെ നിശ്ചലത തേടി നീ വരുമെന്ന് എന്റെ ഉത്തരങ്...

അനന്തതയുടെ കൊള്ളക്കാരനായ ദൈവം

നിന്റെ അളന്നെടുത്ത നാലു ചുവടുകൾ കൊണ്ടുഞാൻ ദൈവത്തിന്റെ നൃത്തത്തിന്റെ ഖജനാവ് അനന്തമായി കൊള്ളയടിയ്ക്കുന്നു.. എല്ലാ ചലനങ്ങളും കഴിഞ്ഞ് എന്റെയും നിന്റേയും അവസാന അന...

അപ്പൂപ്പന്താടിക്കപ്പങ്ങൾ

വെറുതെയെങ്കിലും ഞാനെന്റെ വിരലുകൾക്ക് കാടെന്ന് പേരിടുന്നു അതിന്റെ അരികിൽ പോയിരിയ്ക്കുന്നു ഉടലിലൂടെ ഒഴുകിപ്പോകാൻ ഒരു കാട്ടാറിന്  അവസരം കൊടുക്കുന്നു ഒഴുകുന്...

ഇത്രയും

മഴ പെയ്തിരുന്നു എത്ര പെട്ടെന്നാണ് നിന്റെ കണ്ണിന് ചുറ്റും പകലുകൾ മീനുകളായത് അധികം വരുമോ? പെട്ടെന്ന് എന്നുള്ള വാക്ക്, എന്ന് ഭയന്നിരുന്നു ഭയം നിലനിന്നു. പെട്ടെന്ന്...

ശാന്തത

എന്തൊരു ശാന്തതയാണ് നിന്റെ പേരിന് വെറുതെയെങ്കിലും നിന്റെ പേരിന്റെ അരികിൽ മരിച്ചുപോയി എന്നെഴുതിവെയ്ക്കാൻ തോന്നുന്നു അരികിലില്ലാത്ത കലണ്ടറിൽ പരതുന്ന ഒരു തീയത...