ഇടയ്ക്കിടെ കൊണ്ടുകളയുന്ന തെരുവിൽ രണ്ട് ഇടതുകാലുകളുടേതായിരുന്നു നടത്തം പലപ്പോഴും മുടങ്ങിയിരുന്നു ജീവിതം ഇടയ്ക്കിടയ്ക്ക് മുടന്തിയിരുന്നു നടത്തം തെരുവ് കൊണ്...
നിലാവിന്റെ കളം കരുക്കളിലെ ചന്ദ്രൻ പകലിന്റെ ഒരു മൂലയിലേയ്ക്ക് മാറ്റിവെയ്ക്കപ്പെട്ടിരിയ്ക്കുന്ന ഇന്നലെ വിരിയാനൊരിടം തേടി ഇരുട്ടിന്റെ മൊട്ടുള്ള കള്ളൻ എത്രയെത...
തീരത്തിന് തീയിട്ട് കര കടക്കുകയാണ്.. ആയിരം അരയന്നങ്ങൾ മുറുകെപ്പിടിയ്ക്കുവാൻ ചോരയിലെഴുതിയ അതിന്റെ നിറത്തിന്റെ ഉറവ. അരുതാത്തതിന്റെ ചോര, ചിതലെടുക്കാത്ത കണ്ണീരുമു...
എന്റെ മുറിവുകൾ നിന്റെ മനസ്സിൽ വെച്ച് മടങ്ങുകയായിരുന്നു ഞാൻ തിരികെ ഉടൽ നിറയെ നിന്റെ മുറിവിലേയ്ക്കുള്ള പഞ്ഞിയും കയറ്റി വരുന്ന ലോറിയാവുന്നു ഞാൻ രണ്ട് കിളികളാണ് ഡ...
ഞാൻ ഓരോ വിളിയിലും കറുക്കുന്ന അയ്യപ്പൻ നിന്റെ ചുവക്കുന്ന അപകർഷതാബോധം നോക്കിയിരിയ്ക്കുന്നു എനിക്കറിയാമായിരുന്നു എന്റെ നിശ്ചലത തേടി നീ വരുമെന്ന് എന്റെ ഉത്തരങ്...
നിന്റെ അളന്നെടുത്ത നാലു ചുവടുകൾ കൊണ്ടുഞാൻ ദൈവത്തിന്റെ നൃത്തത്തിന്റെ ഖജനാവ് അനന്തമായി കൊള്ളയടിയ്ക്കുന്നു.. എല്ലാ ചലനങ്ങളും കഴിഞ്ഞ് എന്റെയും നിന്റേയും അവസാന അന...
വെറുതെയെങ്കിലും ഞാനെന്റെ വിരലുകൾക്ക് കാടെന്ന് പേരിടുന്നു അതിന്റെ അരികിൽ പോയിരിയ്ക്കുന്നു ഉടലിലൂടെ ഒഴുകിപ്പോകാൻ ഒരു കാട്ടാറിന് അവസരം കൊടുക്കുന്നു ഒഴുകുന്...
മഴ പെയ്തിരുന്നു എത്ര പെട്ടെന്നാണ് നിന്റെ കണ്ണിന് ചുറ്റും പകലുകൾ മീനുകളായത് അധികം വരുമോ? പെട്ടെന്ന് എന്നുള്ള വാക്ക്, എന്ന് ഭയന്നിരുന്നു ഭയം നിലനിന്നു. പെട്ടെന്ന്...
എന്തൊരു ശാന്തതയാണ് നിന്റെ പേരിന് വെറുതെയെങ്കിലും നിന്റെ പേരിന്റെ അരികിൽ മരിച്ചുപോയി എന്നെഴുതിവെയ്ക്കാൻ തോന്നുന്നു അരികിലില്ലാത്ത കലണ്ടറിൽ പരതുന്ന ഒരു തീയത...