കാതുകളുടെ കാട് മുഖങ്ങളെല്ലാം മൃഗങ്ങൾ നഗ്നത, മനുഷ്യരെ മാത്രം ആക്രമിക്കുന്നു തുറന്നയിടങ്ങൾ നഷ്ടപ്പെടും മനുഷ്യർ എന്ന ലേഖനത്തിൽ അപകർഷതാ ബോധത്തിനും പിന്നിൽ മൃഗങ്ങളെ പിന്തുടരുകയായിരുന്നു ലജ്ജ പെറ്റുകിടക്കും ഉടലിന്റെ മടയിൽ പിന്തുടരുന്നതിന്റെ സടവെച്ച് കളിക്കും നഗ്നതയുടെ കുഞ്ഞുങ്ങൾ പൂക്കളും നഗ്നതയും അവയുടെ ആറുമണി ശ്മശാനങ്ങളും നഗ്നതയുടെ കൊത്തുപണികളുള്ള ശിൽപ്പശാല പതിയേ ശ്മശാനമാകുന്നു പൂക്കളുടെ വർഗ്ഗീയത സംസാരവിഷയമാവുന്നു പങ്കെടുക്കുന്നവരെല്ലാം പൂക്കളുടെ നഗ്നതക്കരികിലിരിക്കുന്നു പൊടുന്നനെ നഗ്നതയില്ലാത്ത ഒരാൾ കടന്നുവരവുകളുടെ അതിഥി ഓരോരുത്തരും അവരവരുടെ ശ്മശാനത്തിന്റെ അരികിലിരിക്കുന്നു ഒരൊറ്റ ആശ്ചര്യചിഹ്നത്തെ മാത്രം ഓരോരുത്തരും താഴേക്കിറക്കുന്നു ഓരോരുത്തരും അവരവരുടെ ആശ്ചര്യചിഹ്നത്തിന്റെ അതിഥി ഒരാശ്ചര്യചിഹ്നത്തേ മാത്രം ഉൾക്കൊള്ളും വിധം അതിശയം മാത്രമാവും മനുഷ്യൻ കടന്നുവരവിൽ നീല പുരട്ടി ആകാശം ഇന്നൊരിത്തിരി സാവകാശം ഒരു പൂർണ്ണവിരാമത്തെ കണ്ട് മൃഗത്തെപ്പോലെ മുരളും ആരുടേതുമല്ലാത്ത ഒരാശ്ചര്യചിഹ്നം അതിഥികൾക്ക് സമാന്തരമായി രൂപപ്പെടുന്നതെന്തും പൂവാകുന്നതിൽ നിന്നും നഗ്നതയെ ശലഭങ്ങ...
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...